2015, മാർച്ച് 25, ബുധനാഴ്‌ച

എത്രമേൽ സ്നേഹിച്ചിരുന്നു നാമെങ്കിലും
ഇത്രമേൽ അന്യരായി പോയതെന്തേ സഖേ !
ഇളംകാറ്റു പോലെൻ കവിളിണ തഴുകിയൊ
ഒരു മാത്ര എൻ മനം തുടിച്ചു പോയി
മിഴിയിണ തിരിച്ചൊന്നു തേടുമ്പോളതു
നിനവിൽ നിറയുന്ന കനവു മാത്രം!!

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...